September 20, 2024

calicutnews.in@gmail.com

നാദാപുരം: കഴിഞ്ഞ മാസം വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിൽ വൻ നാശം വിതച്ച വിലങ്ങാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിലച്ചു. ഇറിഗേഷൻ, റവന്യൂ, പൊതുമരാമത്ത് വകുപ്പുകളാണ് പുനരധിവാസ...
കൊയിലാണ്ടി: മത്സ്യത്തിന്‍റെ വിലവർധനയും ലഭ്യതക്കുറവും മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നു. സാധാരണ ട്രോളിങ് നിരോധനം കഴിഞ്ഞാൽ ജനങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട അയില, മത്തി ഉൾപ്പെടെ മത്സ്യങ്ങൾ...
അത്തോളി: കൂമുള്ളിയിൽ കടുവയെ കണ്ടെന്ന സംശയത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് കൂമുള്ളി വായനശാല-പുത്തഞ്ചേരി റോഡിൽ തോട്ടത്തിൽ...
കോഴിക്കോട്: മുപ്പത് ദിവസത്തിനുള്ളിൽ വിവരാവകാശ അപേക്ഷയിൽ മറുപടി നൽകാത്ത വിവരാവകാശ ഓഫിസർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമീഷൻ അംഗം ടി.കെ....
കോഴിക്കോട്: ഇത്തവണ ഓണത്തിന് പൂക്കളമൊരുക്കാൻ പൂക്കളും സദ്യയൊരുക്കാൻ പച്ചക്കറികളുമായി കുടുംബശ്രീയും. ഓണവിപണിയിലേക്കുള്ള പൂവിനും പച്ചക്കറിക്കും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കി സംസ്ഥാനത്തെ...
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിൽനിന്ന് 26.24 കി.ഗ്രാം സ്വർണവുമായി മുങ്ങിയ ബാങ്ക് മാനേജർ അറസ്റ്റിൽ. തമിഴ്‌നാട് മേട്ടുപ്പാളയം പാത്തി സ്ട്രീറ്റിൽ...
കോഴിക്കോട്: ‘‘എനിക്ക് ജീവനുണ്ടെങ്കിൽ അർജുന്റെ ശരീരം വീട്ടിലെത്തിക്കും’’ -മകനെ കാണാത്തതിനാൽ ഒരുമാസത്തിലധികമായി ഹൃദയംനുറുങ്ങുന്ന വേദനയിലും കണ്ണീരിലും കഴിയുന്ന മാതാവിന് ആശ്വാസമേകി മുങ്ങൽ വിദഗ്ധൻ...
നാദാപുരം: മൂന്നു വർഷത്തിലധികമായി ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്ന ദന്താശുപത്രി അടച്ചുപൂട്ടി. പുറമേരിയിലെ ഡെന്റൽ പേൾ മൾട്ടിസ്പെഷാലിറ്റി ക്ലിനിക്കെതിരെയാണ് നടപടി. അടിസ്ഥാന സൗകര്യങ്ങളും ഗ്രാമപഞ്ചായത്തിന്റെ അനുമതിയുമില്ലാതെയായിരുന്നു...
നാദാപുരം: വിലങ്ങാട് പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം, കടക്കെണിയിലും ദുരിതത്തിലും കഴിയുന്ന ഉപഭോക്താവിനോട് ബാങ്കിന്റെ ക്രൂരത. ദുരിതാശ്വാസ ക്യാമ്പിൽനിന്നും താൽക്കാലിക താമസസ്ഥലത്തേക്ക് മാറിയ വിലങ്ങാട്ടെ...
error: Content is protected !!